Main


35 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം:  സംസ്ഥാനത്ത്  ട്രെയിന്‍ ഗതാഗതം താറുമാറായി. ഷൊർണൂർ- കോഴിക്കോട് വഴിയുള്ള മുപ്പത്തിയഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം ബാലരാമപുരത്തു പുലര്‍ച്ചെ നാലുമണിയോടെ

മഴക്കെടുതികളിൽ ഇന്നലെ മാത്രം 33 പേർ മരിച്ചു; ഉരുൾപൊട്ടൽ വ്യാപകം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയതുല്യമായ ദുരിതം വിതച്ച് തുടരുന്ന മഴക്കെടുതികളിൽ ഇന്നലെ മാത്രം 33 പേർ മരിച്ചു. ഇതോടെ രണ്ടു ദിവസത്തിനിടെ

ഡാമുകളിലെ ജലനിരപ്പ് സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  മഴ ശക്തമായ സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വൈദ്യുതി ബോർഡിന്റെ പ്രധാന ഡാമുകളിൽ

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: കീർത്തി സുരേഷ് മികച്ച നടി

ന്യൂഡൽഹി: 2018ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളി താരം കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടി.  ആദ്യകാല

ശ്രീറാം മദ്യപിച്ചിരുന്നുവെന്ന മൊഴിയില്‍ ഉറച്ച്‌ ആദ്യം പരിശോധിച്ച ഡോക്ടർ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീർ മരിച്ച സംഭവത്തിൽ മ്യൂസിയം സിഐയുടേയും എസ്ഐയുടേയും മൊഴി പ്രത്യേക

ഇടുക്കി അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് 3 അടി വെള്ളം ഉയർന്നു

ഇടുക്കി: ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നു. ഇന്നലത്തെ മഴയിൽ ഇടുക്കി അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് 3 അടി

സംസ്ഥാനത്തെ 7 ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് നദികളിൽ ജലനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ 7 ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ചില സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. പ്രളയത്തിലും ഉരുൾ

കനത്ത മഴ: തിരുവനന്തപുരത്തും കൊല്ലത്തും കൂടി ഇന്ന് അവധി; പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വെള്ളിയാഴ്ച സംസ്ഥാനത്തെ 14 ജില്ലകളിലെയും പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കേരളത്തില്‍ സര്‍ക്കാരുണ്ടാക്കും: ശിവരാജ് സിങ് ചൗഹാന്‍

കൊല്ലം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് ശിവരാജ് സിങ് ചൗഹാൻ. ത്രിപുര അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ

കനത്ത മഴ; കര്‍ണാടകത്തില്‍ ഒമ്പത് മരണം

ബംഗളൂരു: കര്‍ണാടകത്തില്‍ കനത്തമഴയില്‍ ഒമ്പത് പേര്‍ മരിച്ചു. വടക്കൻ കർണാടകത്തിൽ അരലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിഞ്ഞും വെളളം കയറിയും ഗതാഗതം