സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി അവഹേളിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി അവഹേളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിയമസഭാ മീഡിയഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം കോടതി വിധിക്കെതിരായിരുന്നു . സുപ്രീംകോടതി വിധി രാജ്യത്ത് നിയമമായി കഴിഞ്ഞു. ഇതിനെയാണ് സര്‍ക്കാര്‍ വെല്ലുവിളിക്കുന്നത്. നിയമസഭയിലെ സംഭവവുമായി ബന്ധപ്പെട്ട് മുന്‍പ് കേസെടുത്തിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും പ്രതിപക്ഷ നേതാവ് തള്ളി.

1970-ല്‍ കേരള നിയമസഭയിലും പഞ്ചാബ് നിയമസഭയിലും സമാന സംഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോടതി പരാമര്‍ശത്തിന്‍റെ പേരില്‍ കെ.എം.മാണിയും കെ.കരുണാകരനും മന്ത്രിസ്ഥാനം രാജിവച്ചിട്ടുണ്ട്.

ഇവരാരും കോടതി ശിക്ഷ വിധിച്ചിട്ടില്ല രാജിവച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നത് എന്ത് ന്യായമാണെന്നും സതീശന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed